Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance

Kasaragod

മണ്ണെടുപ്പുമായി ബന്ധപ്പെട്ട് അഞ്ചിടങ്ങളിൽ‌ വിജിലൻസ് പരിശോധന

കാസർഗോഡ്: അനധികൃത മണ്ണെടുപ്പുമായി ബന്ധപ്പെട്ട് വിജിലൻസിന്‍റെ ഓപ്പറേഷൻ ഏർത്ത് ഗാർഡ് നടപടിയുടെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ പരിശോധന നടത്തി. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസിലും കുമ്പള, കയ്യൂർ-ചീമേനി, ചെറുവത്തൂർ, മടിക്കൈ പഞ്ചായത്തുകളിലുമാണ് വിജിലൻസ് ഡിവൈഎസ്പി വി. ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.

ചില സ്ഥലങ്ങളിൽ രേഖാമൂലമുള്ള അനുമതിയില്ലാതെ മണ്ണ് നീക്കംചെയ്തതായും മറ്റു ചില ഇടങ്ങളിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ അളവിൽ മണ്ണ് നീക്കിയതായും പരിശോധനയിൽ കണ്ടെത്തിയതായാണ് സൂചന.

മടിക്കൈ പ‍ഞ്ചായത്തിൽ മൂന്നിടങ്ങളിലും കയ്യൂർ-ചീമേനി പഞ്ചായത്തിൽ ആറിടങ്ങളിലും ചെറുവത്തൂരിൽ ഒരിടത്തും അനുമതി നൽകിയതിൽ കൂടുതൽ മണ്ണെടുത്തതായി കണ്ടെത്തി. ചെറുവത്തൂരിലും കുമ്പളയിലും ഓരോ ഇടങ്ങളിൽ അനുമതിയില്ലാതെ മണ്ണ് ഖനനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

ചെങ്കള പഞ്ചായത്തിലെ കുണ്ടടുക്കത്ത് അനധികൃതമായി മണ്ണ് ഖനനം നടത്തിയതായും തെക്കിലിൽ അനുമതി നൽകിയതിനേക്കാൾ കൂടുതൽ മണ്ണ് നീക്കിയതായും ജില്ലാ ജിയോളജി ഓഫീസിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഈ സ്ഥലങ്ങളിൽ ആദ്യദിനത്തിൽ നേരിട്ടുള്ള പരിശോധന നടത്തിയിട്ടില്ല. പരിശോധനാ റിപ്പോർട്ട് വരുംദിവസങ്ങളിൽ തന്നെ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.

District News

വിജിലന്‍സ് അവബോധ സെമിനാർ സംഘടിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ


കൊച്ചി: കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആഹ്വാനം ചെയ്ത വിജിലന്‍സ് അവബോധ വാരത്തോടനുബന്ധിച്ച് വിജിലന്‍സ്: നമ്മുടെ പങ്കിട്ട ഉത്തരവാദിത്തം എന്ന വിഷയത്തിലൂന്നി ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം സോണല്‍ ഓഫീസില്‍ സമഗ്രതാ പ്രതിജ്ഞാ ചടങ്ങും വിജിലന്‍സ് അവബോധ സെമിനാറും സംഘടിപ്പിച്ചു.


സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോളിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമഗ്രതാ പ്രതിജ്ഞയെടുത്തു. സോണല്‍ വിജിലന്‍സ് ഓഫീസര്‍ കെ.എസ്. ശക്തിബാലന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു.


ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്‍റെ കൂട്ടായ കടമയെക്കുറിച്ചും സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍ സംസാരിച്ചു.

Kerala

ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതി; വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയു‌ടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്‍റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.

കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.

കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്‍റെ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നേരത്തെയുള്ള കണ്ടെത്തൽ.

Kerala

ക്ഷേത്രങ്ങളിലെ തട്ടിപ്പും വെട്ടിപ്പും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന്‍റെ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്‍റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.

ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്‍റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.

എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്‍ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.

Latest News

Corehub Up