Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vigilance

Kollam

അപകടം ഒഴിവാക്കാന്‍ ജാഗ്രത അനിവാര്യം: കളക്‌ടര്‍

അന്താരാഷ്‌ട്ര മുങ്ങിമരണ പ്രതിരോധദിനം ഇന്ന്

കൊല്ലം : മുങ്ങിമരണമെന്ന അപകടം ഒഴിവാക്കാന്‍ അതീവജാഗ്രതവേണമെന്ന് ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്. വിനോദയാത്രകളിലും അവധിക്കാല ആഘോഷങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളില്‍ പ്രധാനപങ്ക് ഇത്തരം മരണങ്ങള്‍ക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്‌ട്ര മുങ്ങിമരണ പ്രതിരോധ ദിനാചരണത്തിന്‍റെ പശ്ചാത്തലത്തിൽ ‘മാറ്റത്തിനായി ഒന്നിക്കാം' ദിനാചരണ സന്ദേശമുയര്‍ത്തിയാണ് ദുരന്തനിവാരണ വിഭാഗം മുന്‍കരുതലിന് കൈകോര്‍ക്കുന്നത്. സമ്പൂര്‍ണ പ്രതിരോധത്തിനായി പൊതുജനത്തിന്‍റെ പങ്കാളിത്തം ഒഴിവാക്കാനാകാത്തതുമാണ്.

ദേശീയ ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തില്‍ 2023-ല്‍ 1344 പേരും 2024-ല്‍ 1385 പേരും മുങ്ങിമരണപ്പെട്ടു. ജില്ലയിലെ കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍, കല്ലടയാര്‍, പള്ളിക്കലാര്‍, ഇത്തിക്കരയാര്‍ എന്നീ നദികള്‍, ശാസ്താംകോട്ട തടാകം, അഷ്ടമുടി-പരവൂര്‍ കായലുകള്‍, ടി.എസ്. കനാല്‍, കൊല്ലം, താന്നി, അഴീക്കല്‍, പൊഴിക്കര ബീച്ചുകള്‍, ഉപേക്ഷിച്ച ക്വാറികളിലെ കുളങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അപരിചിതമായ ജലാശയങ്ങളില്‍ ഇറങ്ങുന്നത്, വിനോദസഞ്ചാര കേന്ദ്രങ്ങളിലെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത്, ലഹരി ഉപയോഗിച്ച് വെള്ളത്തില്‍ ഇറങ്ങുന്നത്, സോഷ്യല്‍ മീഡിയ റീല്‍സ് ചിത്രീകരണത്തിനിടയിലെ അശ്രദ്ധ എന്നിവയാണ് പ്രധാന അപകടകാരണങ്ങള്‍.

കുളങ്ങള്‍, വീടിനുസമീപമുള്ള ജലാശയങ്ങള്‍ എന്നിവ അപകടത്തിന് വഴിയൊരുക്കുന്നതിനുള്ള സാധ്യതാപ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്.

ആഴമുള്ള ഭാഗങ്ങളില്‍ മുങ്ങാംകുഴിഇടുക, നിരോധിതമേഖലകളില്‍ നീന്തുക തുടങ്ങിയ സാഹസിക പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും അപകടത്തിനിടയാക്കുന്നു.
ആവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കാതെ ബോട്ടുകളിലും വള്ളങ്ങളിലും സഞ്ചരിക്കുന്നതും അശ്രദ്ധമായും അപകടകരമായും ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതും മുങ്ങിമരണങ്ങളുടെ പ്രധാന കാരണങ്ങളായി മാറുന്നുണ്ട് എന്നും കളക്ടര്‍ വ്യക്തമാക്കി.

പ്രധാന സുരക്ഷാ നിര്‍ദേശങ്ങള്‍

*നീന്തല്‍ അറിയാമെങ്കില്‍പോലും അപരിചിതമായ ജലാശയങ്ങളില്‍ ഇറങ്ങരുത്.

*കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ നീന്തല്‍അറിയാവുന്ന മുതിര്‍ന്നവരുടെ മേല്‍നോട്ടം ഉറപ്പാക്കണം.

*ആരെങ്കിലും വെള്ളത്തില്‍ അകപ്പെട്ടാല്‍ കമ്പോ, കയറോ, തുണിയോ എറിഞ്ഞുകൊടുത്ത് കരയ്ക്ക് കയറ്റാന്‍ ശ്രമിക്കുക.

*ബോട്ടിംഗ്, കയാക്കിംഗ് എന്നിവയില്‍ ഏര്‍പ്പെടുമ്പോള്‍ ലൈഫ്ജാക്കറ്റ് നിര്‍ബന്ധമായും ധരിക്കണം.

*ചെറിയ കുട്ടികളുള്ള വീടുകളില്‍ വെള്ളംനിറച്ച ബക്കറ്റുകള്‍, വെള്ളക്കെട്ടുകള്‍ എന്നിവയ്ക്കരികില്‍ കുട്ടികള്‍ പോകുന്നില്ല എന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം .

*അപകടമേഖലകളില്‍ ബഹുഭാഷാ മുന്നറിയിപ്പ്ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോടും പ്രധാന ജലാശയങ്ങളില്‍ ലൈഫ് ഗാര്‍ഡ്/സിവില്‍ ഡിഫെന്‍സ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്കും ജില്ലാ കളക്‌ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉപേക്ഷിച്ച ക്വാറികളും കുളങ്ങളും സുരക്ഷിതമാക്കാനും പൊതുജനങ്ങളില്‍ നീന്തല്‍ പരിശീലനം സാര്‍വത്രികമാക്കാനും ശ്രമങ്ങളുണ്ടാകുമെന്നും അറിയിച്ചു.

 

Kerala

ശബരിമല കൊടിമര പുനർനിർമാണം: വിജിലൻസ് മൊഴിയെടുക്കും

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം.

2017ൽ നടന്ന കൊടിമര പുനർനിർമാണത്തിന് സംഭാവന നൽകിയവരിൽ നിന്നെല്ലാം മൊഴിയെടുക്കും. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള മുപ്പതോളം പേരുടെ വിവരങ്ങളാണ് വിജിലൻസ് പ്രത്യേക അന്വേഷണ സംഘം തേടിയിട്ടുള്ളത്.

ഇവരിൽ നിന്നു പണം സ്വീകരിച്ച ശേഷം രസീത് നൽകിയിട്ടില്ലെന്ന ആരോപണവും ഉയർന്നിരുന്നു. ഇവരിൽ പലരും സ്വർണപ്പാളികൾ ഒട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ ഇവരിൽ നിന്നെല്ലാം മൊഴി ശേഖരിക്കും.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് വിജിലൻസ് കത്ത് നൽകി.

 

District News

കെഎസ്ഇബി അസി. എന്ജിനിയർമാരുടെ ഓഫീസുകളിൽ വിജിലൻസ് പരിശോധന

ആലപ്പുഴ: കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിലെ ക്രമക്കേട് കണ്ടെത്താൻ ജില്ലയിലെ കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനിയർമാരുടെ ഓഫീസുകളിൽ വിജിലൻസ് പരിശോധന. ചേർത്തല, എസ്.എൽ. പുരം, അമ്പലപ്പുഴ, എടത്വ, മങ്കൊമ്പ് തുടങ്ങിയ ഓഫീസുകളിലായിരുന്നു പരിശോധന. ചേർത്തല കെഎസ്ഇബി ഈസ്റ്റ് അസിസ്റ്റന്‍റ് എൻജിനിയറുടെ അക്കൗണ്ടിലേക്ക് കരാറുകാരൻ 16,500 രൂപ ഗൂഗിൾ പേ വഴി കൈമാറിയതായി കണ്ടെത്തി.

എസ്.എൽ. പുരം അസിസ്റ്റന്‍റ് എൻജിനിയറുടെ കാര്യാലയത്തിൽ ടെൻഡർ നടപടികളുടേത് അടക്കമുള്ള ഫയലുകൾ സൂക്ഷിക്കുന്നില്ലെന്നു വ്യക്തമായി. കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലേ മറ്റു കാര്യങ്ങൾ കണ്ടെത്താനാകൂ.

കരാർ ജോലികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. കരാറുകാരിൽനിന്ന് കമ്മീഷൻ വാങ്ങിയായിരുന്നു ഇത്. ചില ഉദ്യോഗസ്ഥർ കരാർ പ്രവൃത്തികളുടെ പരിശോധന നടത്താതെ ബില്ലുകൾ മാറി നല്കുന്നതായും വിജിലൻസിനു വിവിരം ലഭിച്ചിരുന്നു.

മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി അനധികൃത കിഴിവു നല്കൽ, ക്രമക്കേട് കണ്ടെത്താതിരിക്കാൻ മീറ്റുകൾ തകരാറിലാക്കുക തുടങ്ങിയ വിവരങ്ങളും വിജിലൻസിനു ലഭിച്ചിരുന്നു.

അഴിമതി വിവരം അറിയിക്കാം

അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിജിലൻസിനെ അറിയിക്കാം. 1064 (ടോൾഫ്രീ), 859290900, 9447789100 (വാട്സപ്പ്).

District News

വിജിലന്‍സ് അവബോധ സെമിനാർ സംഘടിപ്പിച്ച് ബാങ്ക് ഓഫ് ഇന്ത്യ


കൊച്ചി: കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ആഹ്വാനം ചെയ്ത വിജിലന്‍സ് അവബോധ വാരത്തോടനുബന്ധിച്ച് വിജിലന്‍സ്: നമ്മുടെ പങ്കിട്ട ഉത്തരവാദിത്തം എന്ന വിഷയത്തിലൂന്നി ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം സോണല്‍ ഓഫീസില്‍ സമഗ്രതാ പ്രതിജ്ഞാ ചടങ്ങും വിജിലന്‍സ് അവബോധ സെമിനാറും സംഘടിപ്പിച്ചു.


സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോളിന്‍റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമഗ്രതാ പ്രതിജ്ഞയെടുത്തു. സോണല്‍ വിജിലന്‍സ് ഓഫീസര്‍ കെ.എസ്. ശക്തിബാലന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ എന്നിവരുടെ സന്ദേശങ്ങള്‍ വായിച്ചു.


ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ ജാഗ്രത പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കേണ്ടതിന്‍റെ കൂട്ടായ കടമയെക്കുറിച്ചും സോണല്‍ മാനേജര്‍ പ്രദീപ് രഞ്ജന്‍ പോള്‍ സംസാരിച്ചു.

Kerala

ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതി; വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ കെസിഎ മുൻ ഭാരവാഹികൾക്കെതിരെ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. കെസിഎയു‌ടെ കീഴിലുള്ള ഇടക്കൊച്ചി, തൊടുപുഴ സ്റ്റേഡിയത്തിന്‍റെ ഭൂമി ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടന്നു എന്നായിരുന്നു ആരോപണം.

കെസിഎ മുൻ ഭാരവാഹി ടി.സി.മാത്യു അടക്കമുള്ളവരാണ് കേസിൽ പ്രതികൾ. വിജിലൻസ് നൽകിയ അപ്പീൽ ഹർജി അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിജിലൻസ് അന്വേഷണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അസാധുവാക്കി.

കേരള ക്രിക്കറ്റ് അസോസിയേഷൻ വിജിലൻസിന്‍റെ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ നേരത്തെയുള്ള കണ്ടെത്തൽ.

Kerala

ക്ഷേത്രങ്ങളിലെ തട്ടിപ്പും വെട്ടിപ്പും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സിന്‍റെ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്‍റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.

ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്‍റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.

എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്‍ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.

Latest News

Corehub Up